ഇസ്രായേല്‍- ഫലസ്തീന്‍ യുദ്ധത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്. യുക്രൈനുവേണ്ടി ശബ്ദമുയര്‍ത്തിയവര്‍ ഫലസ്തീന്റെ കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. ഫലസ്തീനിലെ മനുഷ്യക്കുരുതി അവര്‍ കാണുന്നില്ല. യുക്രൈനിലേക്കുളള പെട്രോളിയം വിതരണം റദ്ദാക്കിയത് കുറ്റകരമാണ് എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്.